ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുന്നതിലൂടെ ബലാത്സംഗത്തിൽ ഇടയാക്കപ്പെട്ടവരെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് രമേശ് പിരാഷാരടി ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു. രമേശിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
സിന്ധുവടക്കം മൂന്നു പേർക്കെതിരെയാണ് ടൗൺ പോലീസ് കേസ് എടുത്തത്. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വടക്കന്തറയിൽ വച്ചാണ് രമേശ് പിഷാരടി യെ ബിജെപി പ്രവർത്തകർ തടഞ്ഞുനിർത്തിയത്.
കാശ്മീരികളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കപ്പെടുന്നുവെന്നും രാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ തനിക്ക് നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും കണ്ണൻ ഗോപിനാഥൻ തുറന്നടിച്ചിരുന്നു
രാഷ്ട്രീയത്തിൽ ഇത്രയും തരംതാഴുന്നത് ലജ്ജാകരമാണെന്നും ബീഹാറിൽ ഈ പാർട്ടി നിലനിൽക്കുന്നിടത്തോളം കാലം ബീഹാർ നാണക്കേടായി തുടരും അമിത് മാളവ്യ കൂട്ടിച്ചേർത്തു
അയൽരാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകണം കോൺഗ്രസിന്റെ വിദേശനയമെന്നും, പാകിസ്താൻ സന്ദർശിച്ചപ്പോൾ സ്വന്തം വീട്ടിലെത്തിയതുപോലെയാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു