വ്യക്തിപരമായ ലാഭനഷ്ടങ്ങൾ നോക്കാതെ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്ന ചുമതലയുള്ളതിനാലാണ് അന്ന് പ്രതിഷേധം ഉയർത്തിയതെന്ന് എ.കെ.പി.സി.ടി.എ. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാർ പ്രധാന ഗേറ്റ് തകർത്ത് അകത്തുകയറുകയും കെട്ടിടത്തിന്റെ ജനാലകൾ നശിപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ഖമേനിയെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ അനുശോചന പ്രസ്താവനയിൽ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ഓഫീസിലെ ജോലികൾക്കിടെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പുണ്ട്.
രാഹുലിന്റെ വീടിന് തൊട്ടടുത്തുള്ള ഹോട്ടലിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ ഭാഗമായി എത്തിയതാണെന്നും, അവിടെ വെച്ച് രാഹുലിനെ കണ്ടപ്പോൾ സംസാരിക്കാതെ പോകാൻ
"ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, ഒരുമിച്ച് നമ്മൾ ഇറാനെ അതിന്റെ മഹത്തായ നാളുകളിലേക്ക് തിരികെ എത്തിക്കും, നിങ്ങൾ സ്വയം സംരക്ഷിക്കുക" എന്ന് പേർഷ്യൻ, ഹീബ്രു ഭാഷകളിൽ മൊസ്സാദ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഇറാന്റെ ഭാഗത്തുനിന്നുള്ള തിരിച്ചടി പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഇസ്രായേൽ ജനത ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.