മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു സാംസണ് തകർപ്പൻ സെഞ്ചുറി. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ 11 റൺസിന് നഷ്ടമായ സെഞ്ചുറി എന്ന സ്വപ്നം ഒന്നര മാസത്തിനുശേഷം അതേ മൈതാനത്ത് സഫലമാക്കിയിരിക്കുകയാണ്. ഇന്നിംഗ്സിലെ അവസാന പന്തിൽ ഫോറടിച്ചാണ് സഞ്ജു 100 തികച്ചത്. 54 പന്തിൽ പത്തു ഫോറും 6 സിക്സും ഉൾപ്പടുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ് തിരിച്ചടി. മൂന്ന് പന്തില്‍ ഏഴു റണ്‍സെടുത്ത് സഞ്ജു പുറത്ത്.പ്രഫുല്‍ ഹിംഗെ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ സിക്സർ അടിച്ച സഞ്ജു രണ്ടാം പന്തില്‍ സിംഗിളെടുത്ത് റുതുരാജ് ഗെയ്ക്‌വാദിന് സ്‌ട്രൈക്ക് കൈമാറി. പിന്നീട് നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലാണ് സഞ്ജുവിന് സ്‌ട്രൈക്ക് നേടാനായത്.
രണ്ട് ലക്ഷം രൂപയ്ക്ക് ഒരു മത്സരം നടത്താമെന്നായിരുന്നു നേരത്തെയുള്ള ധാരണയെന്ന് പറയപ്പെടുന്നു. എന്നാൽ ഇപ്പോൾ ഒരു മത്സരത്തിന് 4.2 ലക്ഷം രൂപ വേണമെന്ന ആവശ്യത്തിൽ ജിസിഡിഎ ഉറച്ചുനിൽക്കുകയാണ്
ആരാധകർക്ക് ഇന്ന് വൈകിട്ട് ഏഴ് മണി മുതൽ ‘ticketgenie’ വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി 31-ന് നടക്കുന്ന ഈ മത്സരത്തിനായി മലയാളി ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ഇന്ത്യക്കുവേണ്ടി കളിക്കാനും ട്രോഫികൾ നേടാനും ആഗ്രഹിക്കുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദി. മുന്നോട്ട് പോകാനുള്ള സമയമായി,’ എന്ന് സ്മൃതി മന്ദാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു