വിഷയത്തിൽ രഞ്ജിത്തിന്റെ ഫോണ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുകയാണെന്നും അറിയിച്ചു. കൂടാതെ നടൻ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടർ ശാലിനിയെയും വീണ്ടും ചോദ്യം ചെയ്യും.
ഇതിന്റെ പശ്ചാത്തലത്തിൽ സിനിമയിലെ സെറ്റിൽ ഉണ്ടായിരുന്നവരുടെ മൊഴി പോലീസിനെ രേഖപ്പെടുത്തിയിരുന്നു. ആ സാഹചര്യത്തിലാണ് പീഡന വിവരം അറിവില്ല എന്ന് കാരവാനിന്റെ ഡ്രൈവർ മൊഴി നൽകിയത്.
നട്ടെല്ലിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണ് രഞ്ജിത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണം എന്നായിരുന്നു രഞ്ജിത്തിനായി ഹാജരായ അഭിഭാഷകന്റെ വാദം. എന്നാൽ ഇതെല്ലാം തള്ളി കൊണ്ടാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടത്.
. നടിക്ക് നേരിടേണ്ടിവന്ന ലൈംഗിക ആക്രമണം ഗൗരവത്തിൽ തന്നെയാണ് അമ്മ സംഘടന പരിഗണിക്കുന്നത് എന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കണം എന്നും കുക്കു പരമേശ്വരൻ പ്രതികരിച്ചു.
എറണാകുളം റേഞ്ച് ഐജി കാളിരാജ് മഹേഷിന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് രഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിൽവെച്ച് കാരവാനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
മോഹൻലാലിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ, ശബ്ദം, പേര് തുടങ്ങിയവ ഉപയോഗിച്ചുള്ള സാമൂഹിക മാധ്യമ ലിങ്കുകൾ ഉടനടി നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു.
സംസ്കാരം നാളെ ജന്മനാടായ തൃശ്ശൂർ തൃക്കല്ലൂരിൽ നടക്കും. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരിയുടെ ഭർത്താവ് രാജേന്ദ്രൻ. നിരവധി സിനിമകളിലൂടേയും ടെലിവിഷൻ പരമ്പരകളിലും നാടകങ്ങളിലും ...
തോമസ് ഐസക്കിനെ പോലെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു മുതിർന്ന നേതാവിൽ നിന്നും ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചില്ല എന്നാണ് സലിംകുമാർ പറയുന്നത്. കലാകാരന്മാർക്കൊപ്പം എന്ന് പറയുന്ന എൽഡിഎഫ് സർക്കാരിന്റെ യഥാർത്ഥ മുഖം ഇതാണെന്നും സലീം കുമാർ വിമർശിച്ചു.
വിജയ് ഒരു യഥാർത്ഥ നേതാവല്ലെന്ന് വിമർശിച്ച അദ്ദേഹം, ബിജെപിയിൽ ചേർന്നതിന് ശേഷം തനിക്കും തന്നെ പിന്തുണക്കുന്നവർക്കും അർഹമായ പരിഗണന ലഭിക്കാത്തതിലുള്ള അതൃപ്തിയും പരസ്യമായി പ്രകടിപ്പിച്ചു. ശരത്കുമാറിന്റെ ഈ പ്രതികരണങ്ങൾ തമിഴ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
രമേശ് പിഷാരടിയുടെ കഴിവിൽ തനിക്ക് വിശ്വാസമുണ്ടെന്നും, അദ്ദേഹം ആവശ്യപ്പെടുകയാണെങ്കിൽ പാലക്കാട് പ്രചാരണത്തിന് എത്തുമെന്നും ആസിഫ് അലി പറഞ്ഞു. രാഷ്ട്രീയക്കാരൻ എന്ന നിലയിലുള്ള പിഷാരടിയുടെ പ്രകടനം കാത്തിരുന്ന് കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.....
സമയം പരിമിതമായതിനാൽ പ്രത്യേക തന്ത്രങ്ങളില്ലാതെ ജനങ്ങളെ നേരിൽ കണ്ടുകൊണ്ടുള്ള പ്രചാരണത്തിനാണ് മുൻഗണന നൽകുന്നത്. മുൻഗാമികളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും....