വോട്ടർമാർക്ക് വ്യാപകമായി പണവും സാരിയും നൽകുന്നു എന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. തെളിവ് ലഭിച്ചത് ഇന്നാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ പറയുന്നു.
ശനിയാഴ്ച വൈകിട്ടോടെ ആണ് സംഭവം.. കരിക്കകം റെയിൽവേ പാല സമീപത്ത് വച്ചാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് യുവാവിനെ കുത്തുകയായിരുന്നു.
താനും ഇറാനും വേണ്ടി ജീവിതം ബലിയർപ്പിച്ചതാണ് ഇനിയും അങ്ങനെ തന്നെ തുടരും എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറച്ചു. ഹോർമൂസ് കടലിടുക്ക് തുറക്കുകയും വെടിനിർത്തൽ കരാറുകൾ അംഗീകരിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ഇറാൻ വലിയ വില നൽകേണ്ടി വരും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ബൈ ബൈ പിണറായി എന്നും പ്രായമായില്ലേ വിശ്രമിക്കൂ എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കേരളം ഭരിക്കാൻ യുവത്വം റെഡിയാണെന്നും തെലങ്കാന കേരളത്തെ പിന്തുണയ്ക്കുന്നുവെന്നും രേവന്ദ് പറഞ്ഞു.
ഇറാന്റെ ഈ സമീപനത്തിൽ താൻ അസ്വസ്ഥനാണെന്നാണ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. യുദ്ധം പൂർണമായി അവസാനിപ്പിക്കുകയും വീണ്ടും ആക്രമിക്കില്ല എന്ന ഉറപ്പുമാണ് തങ്ങൾക്ക് വേണ്ടത്...