കേരളത്തിലെ മുഴുവൻ മുസ്ലിം സമുദായത്തെയുമല്ല ഇത് ഉദ്ദേശിക്കുന്നതെന്നും, ഇത്തരം സംഘടിത ശക്തികളിൽ നിന്ന് ആളുകളെ പ്രതിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ടാം പ്രതി ദിലീപ്, ഏഴാം പ്രതി ചാർലി തോമസ്, ഒൻപതാം പ്രതി സനിൽ (മേസ്തിരി സനിൽ), പത്താം പ്രതി ശരത്ത് എന്നിവരെ വെറുതെവിട്ട നടപടി റദ്ദാക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ആറ് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.
"നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ ഒപ്പം നടക്കുന്നത്, ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കില്ലേ" എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് മമ്മൂട്ടി ചോദിച്ചതാണ് വിവാദമായത്
തന്റെ പ്രവർത്തികൾ ഏതെങ്കിലും ഭക്തരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. തന്റെ ഉദ്ദേശ്യം അതായിരുന്നില്ലെന്നും ആറ്റുകാലമ്മയ്ക്ക് അത് അറിയാമെന്നും അന്ന കൂട്ടിച്ചേർത്തു. ...
56-ാമത് ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ച് സിനിമയിലെ ദൈവിക സങ്കൽപ്പത്തെ പരിഹസിച്ചു എന്നാരോപിച്ച്, മതവികാരം വ്രണപ്പെടുത്തിയതടക്കമുള്ള ബി.എൻ.എസ് വകുപ്പുകൾ പ്രകാരമാണ് നടനെതിരെ കേസ് എടുത്തിരുന്നത്.