അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിനോടൊപ്പം ഇറാന്റെ പ്രാദേശിക അഖണ്ഡതയെയും അവകാശങ്ങളെയും മാനിക്കണമെന്നും, മേഖലയിലെ സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുന്നതിന് മറ്റ് രാജ്യങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തിൽ യുഎസ് കപ്പൽ കത്തിനശിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.
ഇറാൻ കപ്പലിനെ ആക്രമിച്ച നടപടിയിൽ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന്....
യുറേനിയം സംഭരണം ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും ഇറാൻ ആണവായുധം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുവെന്ന നിഗമനത്തിൽ എത്താൻ കഴിയില്ലെന്ന് ഗ്രോസി പറഞ്ഞു....
പ്രതിഷേധക്കാർ പ്രധാന ഗേറ്റ് തകർത്ത് അകത്തുകയറുകയും കെട്ടിടത്തിന്റെ ജനാലകൾ നശിപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ഖമേനിയെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ അനുശോചന പ്രസ്താവനയിൽ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ഓഫീസിലെ ജോലികൾക്കിടെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പുണ്ട്.
"ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, ഒരുമിച്ച് നമ്മൾ ഇറാനെ അതിന്റെ മഹത്തായ നാളുകളിലേക്ക് തിരികെ എത്തിക്കും, നിങ്ങൾ സ്വയം സംരക്ഷിക്കുക" എന്ന് പേർഷ്യൻ, ഹീബ്രു ഭാഷകളിൽ മൊസ്സാദ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.