ഇറാൻ ഇസ്രയേൽ സാഹചര്യങ്ങളും ചർച്ച ചെയ്തതായി ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോർ എക്സിലുടെ വ്യക്തമാക്കി. പശ്ചിമേഷയയിലെ സംഘർഷങ്ങൾക്ക് സമ്പൂർണ്ണമായ പരിഹാരം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ഫലപ്രദവും വളരെ മികച്ചതുമായ ചർച്ചകൾ നടന്നു എന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞ്...
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്
വിദേശ അതിഥികൾക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ വസ്ത്രം ഉപേക്ഷിച്ച് എത്തിയതിനെ പരിഹസിച്ച പ്രധാനമന്ത്രി, കോൺഗ്രസ് ഇപ്പോൾത്തന്നെ ജനങ്ങൾക്ക് മുന്നിൽ നഗ്നരാണെന്നും പിന്നെ എന്തിനാണ് വീണ്ടും വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിച്ചതെന്നും ചോദിച്ചു.
ഇന്ത്യയുടെ ഊർജ്ജ സംബന്ധമായ തീരുമാനങ്ങൾ എന്നും ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ളതായിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി...
ലോകത്തിലെ പല സമ്പന്ന രാജ്യങ്ങളും ജനസംഖ്യാപരമായി വാർദ്ധക്യത്തിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യ യുവശക്തിയുടെ കരുത്തിൽ മുന്നേറുന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ കരാർ പ്രകാരം ഇന്ത്യക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചെന്നും, ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. എന്നാൽ വ്യാപാരക്കരാർ സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.