ഹോർമൂസിൽ ഉപരോധം കടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉപരോധം മറികടന്ന് നീങ്ങുകയാണെങ്കിൽ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്നും സൈന്യത്തെ ഇറക്കാൻ താൻ നിർബന്ധിതനാകും എന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഉപരോധം ലംഘിക്കരുത് എന്നും ഇറാൻ തുറമുഖങ്ങളിലേക്ക് പോകാനോ അവിടെ നിന്ന് വരാനോ ശ്രമിക്കരുത്.
വെടിനിർത്തൽ കരാറുമായി സഹകരിച്ചില്ലെങ്കിൽ ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് അവസാനം നിമിഷം ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയത്
താനും ഇറാനും വേണ്ടി ജീവിതം ബലിയർപ്പിച്ചതാണ് ഇനിയും അങ്ങനെ തന്നെ തുടരും എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറച്ചു. ഹോർമൂസ് കടലിടുക്ക് തുറക്കുകയും വെടിനിർത്തൽ കരാറുകൾ അംഗീകരിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ഇറാൻ വലിയ വില നൽകേണ്ടി വരും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാന്റെ ഈ സമീപനത്തിൽ താൻ അസ്വസ്ഥനാണെന്നാണ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. യുദ്ധം പൂർണമായി അവസാനിപ്പിക്കുകയും വീണ്ടും ആക്രമിക്കില്ല എന്ന ഉറപ്പുമാണ് തങ്ങൾക്ക് വേണ്ടത്...
കുവൈറ്റിലെ ഷുവൈഖ് എണ്ണ കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ സര്‍ക്കാര്‍ സമുച്ചയത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കുവൈറ്റ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട്.
24 മണിക്കൂറിനുള്ളിൽ രണ്ട് യുഎസ് യുദ്ധവിമാനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് ബ്ലാക്ക് ഫോക്ക് ഹെലികോപ്റ്ററുകളും ആണ് ഇറാൻ വെടിവെച്ചിട്ടത്.
ഈ യുദ്ധവിമാനം തകർത്തിട്ടു എന്ന ഇറാന്റെ അവകാശവാദം സത്യമാണെങ്കിൽ അമേരിക്കയുടെ സൈനിക മേധാവിത്വത്തിനും സാങ്കേതിക മികവിനും ഏറ്റ വലിയ തിരിച്ചടിയായി ഇത് മാറും.