മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അദ്ദേഹം സുധാകരനെ നേരിട്ട് ഫോണില്‍ വിളിച്ചതായും വിവരമുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ നേതാക്കള്‍ ശുഭപ്രതീക്ഷ പങ്കുവെക്കുകയും സുധാകരന്‍ പാര്‍ട്ടിക്കൊപ്പമാണെന്ന് അറിയിക്കുകയും ചെയ്തു...
കാണാതാകുന്നതിന് മുൻപ് ഫെബ്രുവരി 15-ന് ഒരു അജ്ഞാത സ്നാപ്ചാറ്റ് അക്കൗണ്ടിൽ നിന്ന് പെൺകുട്ടിക്ക് സന്ദേശങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നതായി കുടുംബം പോലീസിനെ അറിയിച്ചിട്ടുണ്ട്.
അഞ്ചു വയസ്സുകാരനായ മകനെ പ്രതിയുടെ കാമുകൻ മാസങ്ങളോളം മർദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു. കുട്ടിയെ നായയുടെ കൂട്ടിൽ അടച്ചിടുകയും കൈകൾ മണിക്കൂറുകളോളം പിന്നിൽ കെട്ടിയിടുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
കേരളത്തിലെ മുഴുവൻ മുസ്ലിം സമുദായത്തെയുമല്ല ഇത് ഉദ്ദേശിക്കുന്നതെന്നും, ഇത്തരം സംഘടിത ശക്തികളിൽ നിന്ന് ആളുകളെ പ്രതിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ജീവനക്കാരി ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് വനിതാ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.