ഇറാന്റെ കരുത്തിന് മുന്നിൽ ഇത്തരം ഭീഷണികൾ വെറും പൊള്ളയാണെന്നും, മറ്റുള്ളവരെ ഇല്ലാതാക്കാൻ നോക്കുന്നവർ സ്വന്തം സുരക്ഷയിൽ ശ്രദ്ധിക്കുന്നതാണ് നല്ലതെന്നും ലാരിജാനി എക്‌സിലൂടെ പ്രതികരിച്ചു
തിമോത്തിയെ വെടിവെച്ച ശേഷം വാഹനത്തിൽ നിന്നിറങ്ങിയ പ്രതി അല്പം മാറി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. ഇയാൾക്ക് മുൻപ് ഗൗരവകരമായ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പോലീസ് അറിയിച്ചു.
താരങ്ങളെ നിലവിലെ സാഹചര്യത്തിൽ ഇറാനിലേക്ക് തിരിച്ചയക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ വ്യക്തമാക്കി
വെടിവെപ്പിന് ശേഷം കുട്ടിയും അമ്മയും പോലീസുമായി പൂർണ്ണമായി സഹകരിച്ചു. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി വെടിവെച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
എട്ടാം പ്രതി ദിലീപ്, ഏഴാം പ്രതി ചാർലി തോമസ്, ഒൻപതാം പ്രതി സനിൽ (മേസ്തിരി സനിൽ), പത്താം പ്രതി ശരത്ത് എന്നിവരെ വെറുതെവിട്ട നടപടി റദ്ദാക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ആറ് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.
"നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല" എന്ന് യുവാവ് യുവതിക്ക് മെസ്സേജ് അയച്ചതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. സന്ദേശം കണ്ട ഉടനെ പ്രകോപിതനായ ഭർത്താവ് യുവാവിനെ ആക്രമിക്കുകയായിരുന്നു.