എന്നെ കുറെ നാൾ കേസിന്റെ പേരിൽ നടത്തിയതല്ലേ എന്നും സുരേഷ് ഗോപി ചോദിച്ചു. വാടാനപ്പിള്ളിയിലെ ആൽമാവ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഗോഡൗണിലാണ് ബിജെപി പ്രവർത്തകർ വിതരണം ചെയ്യുന്നതിനായി കിറ്റ് തയ്യാറാക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നത്.
എറണാകുളത്ത് വിജയിക്കാൻ ആയില്ലെങ്കിൽ യുഡിഎഫിന് എല്ലാം നഷ്ടമാകും. ട്വന്റി ട്വന്റി മത്സരിച്ചാൽ തോറ്റു പോകും എന്നാണ് പറയുന്നതെങ്കിൽ ഒറ്റയ്ക്ക് നിന്ന് 15% വോട്ട് ഷെയർ ഉള്ള ട്വന്റി ട്വന്റി ബിജെപിക്ക് ഒപ്പം ചേരുന്നതോടെ വിജയം നേടുമെന്ന ഭയമാണ് യുഡിഎഫിനെന്നും സാബു എം ജേക്കബ് ആരോപിച്ചു
ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ കോൺഗ്രസിന്റെ തലപ്പൊക്കമുള്ള നേതാവ് കെ കരുണാകരൻ തനിക്കൊപ്പം ബിജെപിയിലേക്ക് പോന്നേനെ എന്നാണ് പത്മജാ വേണുഗോപാൽ പ്രതികരിച്ചത്.
സംഗതി പ്രശ്നമായതോടെ യുവാക്കൾ നാടുവിട്ടതായാണ് സൂചന. കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന് വേണ്ടിയാണ് യുവാക്കൾ ഈ പ്രകടനം നടത്തിയത്.
നിരവധി അവസരങ്ങൾ നൽകിയിട്ടും പാർട്ടിയെ വഞ്ചിച്ചു എന്ന സിപിഐഎം നേതാക്കളെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 63 വർഷം സിപിഐഎമ്മിൽ പ്രവർത്തിച്ചാൽ തന്റെ അച്ഛനെ നേതാക്കൾ വിളിച്ചു അച്ഛനെ വിളി കേട്ടിട്ടും ആ പാർട്ടിയിൽ തുടർന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ ചിഹ്നം ഉപയോഗിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഔദ്യോഗിക ലെറ്റർ പാഡിൽ പിന്തുണ തേടി വീടുകളിൽ കത്ത് വിതരണം ചെയ്തെന്നാണ് ബിജെപി ആരോപിക്കുന്നത്.
പകരം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. കഴിഞ്ഞദിവസമാണ് സംഭവം. കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ്...
സുധാകരന് മാറ്റം വരുന്നുവെന്ന് തോന്നിയപ്പോൾ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ബോധപൂർവ്വം ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി...
എംബിഎ ബിരുദധാരിയും കാക്കനാട്ടെ ഒരു ഐടി കമ്പനി മാനേജറുമാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. കുറച്ചുകാലമായി ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇയാൾ നടിയെ ശല്യം ചെയ്തിരുന്നതായാണ് വിവരം....