നിയമസഭയിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും മുഖ്യമന്ത്രി എന്ന സ്ഥാനത്തിൽ മാറ്റം വരുത്തി പിണറായി വിജയൻ. തന്റെ സോഷ്യൽ മീഡിയയിലെ ഔദ്യോഗിക ബയോയിൽ നിന്നും 'മുഖ്യമന്ത്രി' എന്ന പദം അദ്ദേഹം നീക്കം ചെയ്തു. പകരം "പോളിറ്റ് ബ്യൂറോ അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)" എന്നാണ് ഇപ്പോൾ പുതിയ വിവരങ്ങൾ ചേർത്തിരിക്കുന്നത്.
കേരളത്തിൽ പിണറായി സർക്കാർ തന്നെ ഇനിയും വരും എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് ഫലങ്ങളിൽ ഒന്നും കാര്യം ഇല്ലെന്നും അതെല്ലാം ഇപ്പോഴും മാറിമറിയാറുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് ഭരണത്തിൽ വരാൻ സാധ്യതയില്ല എന്നും അഥവാ വന്നാൽ തന്നെ അവർ തമ്മിലുള്ള കലഹം തീരാൻ തന്നെ സമയമെടുക്കും എന്നും വെള്ളാപ്പള്ളി നടേശൻ. ഇപ്പോൾതന്നെ മുഖ്യമന്ത്രിപദത്തിനു വേണ്ടി കലഹം ആരംഭിച്ചു കഴിഞ്ഞു.
ബൈ ബൈ പിണറായി എന്നും പ്രായമായില്ലേ വിശ്രമിക്കൂ എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കേരളം ഭരിക്കാൻ യുവത്വം റെഡിയാണെന്നും തെലങ്കാന കേരളത്തെ പിന്തുണയ്ക്കുന്നുവെന്നും രേവന്ദ് പറഞ്ഞു.
എന്തു തരത്തിലുള്ള വൃത്തികേടാണെങ്കിലും പറയുകയും കാണിക്കുകയും ചെയ്യുന്ന ഗൂഡസംഘത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് വി ഡി സതീശൻ എന്നും,നുണകളെ മാത്രം ആശ്രയിച്ചാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ മാറിയപ്പോൾ, ആ അപൂർവ്വ ദൗത്യത്തിന്റെ വിജയത്തിനായി കേരളക്കര ഒന്നാകെ കൈകോർത്തുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
വ്യക്തിപരമായി തനിക്ക് ഇതൊരു വലിയ നഷ്ടമാണെന്നും സിനിമയിലെ പരമ്പരാഗതമായ പല രീതികളെയും തകർത്തുകൊണ്ടാണ് അദ്ദേഹം തന്റെ ഇടം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ മക്കൾ ഒരു ദുഷ്പേരും ഉണ്ടാക്കിയിട്ടില്ല. തന്റെ മകൻ മര്യാദയ്ക്ക് ജോലി ചെയ്യുന്നയാളാണ്. മകൻ ഒരു അധികാര ഇടനാഴിയിലും വരുന്നയാളല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി