മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിന് എതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരി മൊഴിമാറ്റി . എൽദോസ് തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് കോടതിയിൽ പറഞ്ഞു.നെയ്യാറ്റിന്‍കര കോടതിയിലെ വിചാരണക്കിടെയാണ് മൊഴി മാറ്റി പറഞ്ഞത്.കേസിന്റെ വിചാരണ നെയ്യാറ്റിന്‍കര കോടതിയിൽ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് മൊഴിമാറ്റി പറഞ്ഞത്.എംഎല്‍എയുടെ സുഹൃത്തുക്കളായ റെനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണവും ഉന്നയിച്ചിരുന്നു. ഇതും ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ പുതിയ മൊഴി.പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പള്ളി ബലാല്‍ത്സംഗം ചെയ്തു എന്നായിരുന്നു നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയിലെ കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്.
യാതൊരു പ്രകോപനവുമില്ലാതെ കോടതി തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും, ഒരു സീനിയർ അഭിഭാഷക എന്ന നിലയിൽ സാധാരണ ഗതിയിൽ ഇത്തരം കേസുകളിൽ ഹാജരാകാറില്ലെങ്കിലും...
വിദേശത്ത് നിന്നടക്കം ഫോൺ കോളുകൾ വഴി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അവർ, തന്നെ ഭീഷണിപ്പെടുത്തിയ ഫോൺ നമ്പറുകൾ ഉൾപ്പെടെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
ഒന്നാംപ്രതി തൻ്റെ പേഴ്സണൽ ഡ്രൈവർ എന്നത് ശുദ്ധമായ നുണയാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും ദയവായി തെറ്റായ കാര്യങ്ങൾ പറയുന്നത് നിർത്തണമെന്നും നടി വ്യക്തമാക്കി.