നിലവിലെ സാഹചര്യം വിദ്വേഷവും ഭയവും വർധിപ്പിക്കുമെന്നും ലെബനൻ അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക് സംഘർഷം വ്യാപിക്കാനുള്ള സാധ്യത ആശങ്കാജനകമാണെന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രാർത്ഥനയ്ക്കിടെ അദ്ദേഹം ഓർമ്മിപ്പിച്ചു.
വീഡിയോ കോളിലൂടെയും അല്ലാതെയും രണ്ടുതവണയാണ് മമ്മൂട്ടി റഫീഖുമായി സംസാരിച്ചത്. താൻ താങ്കളോട് മാത്രം പറഞ്ഞ കാര്യം എങ്ങനെ പുറത്തുവന്നു എന്ന് അറിയില്ലെന്നും മമ്മൂട്ടി വിശദീകരിച്ചു.
"നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ ഒപ്പം നടക്കുന്നത്, ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കില്ലേ" എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് മമ്മൂട്ടി ചോദിച്ചതാണ് വിവാദമായത്
2040 സെപ്റ്റംബർ വരെയുള്ള പടിപൂജ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടൽ. ബുക്കിംഗ് കൈമാറുന്നതിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിനെത്തുടർന്ന് സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.