യാതൊരു പ്രകോപനവുമില്ലാതെ കോടതി തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും, ഒരു സീനിയർ അഭിഭാഷക എന്ന നിലയിൽ സാധാരണ ഗതിയിൽ ഇത്തരം കേസുകളിൽ ഹാജരാകാറില്ലെങ്കിലും...
വിദേശത്ത് നിന്നടക്കം ഫോൺ കോളുകൾ വഴി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അവർ, തന്നെ ഭീഷണിപ്പെടുത്തിയ ഫോൺ നമ്പറുകൾ ഉൾപ്പെടെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
ഒന്നാംപ്രതി തൻ്റെ പേഴ്സണൽ ഡ്രൈവർ എന്നത് ശുദ്ധമായ നുണയാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും ദയവായി തെറ്റായ കാര്യങ്ങൾ പറയുന്നത് നിർത്തണമെന്നും നടി വ്യക്തമാക്കി.