എഫ്.ബി.ഐ, ഡി.ഇ.എ തുടങ്ങിയ പ്രമുഖ ഏജൻസികൾ വർഷങ്ങളോളം അന്വേഷിച്ചിട്ടും യാതൊരു സൂചനയും ലഭിക്കാതിരുന്ന ഈ തിരോധാന കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ച പുതിയ വിവരമാണ് നിർണ്ണായകമായത്
56-ാമത് ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ച് സിനിമയിലെ ദൈവിക സങ്കൽപ്പത്തെ പരിഹസിച്ചു എന്നാരോപിച്ച്, മതവികാരം വ്രണപ്പെടുത്തിയതടക്കമുള്ള ബി.എൻ.എസ് വകുപ്പുകൾ പ്രകാരമാണ് നടനെതിരെ കേസ് എടുത്തിരുന്നത്.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം നടന്ന കാലം മുതലുള്ള മലയാളി സമൂഹത്തിന്റെ ദീർഘകാല ആവശ്യത്തിനാണ്
വിദേശ അതിഥികൾക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ വസ്ത്രം ഉപേക്ഷിച്ച് എത്തിയതിനെ പരിഹസിച്ച പ്രധാനമന്ത്രി, കോൺഗ്രസ് ഇപ്പോൾത്തന്നെ ജനങ്ങൾക്ക് മുന്നിൽ നഗ്നരാണെന്നും പിന്നെ എന്തിനാണ് വീണ്ടും വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിച്ചതെന്നും ചോദിച്ചു.
ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാർ സത്യവാങ്മൂലം മാറ്റുകയാണെങ്കിൽ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിജെപി അത് പറയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ നോർത്ത് കരോലിന സ്വദേശിയാണെന്നും വീട്ടുകാർ ഇയാളെ കാണാനില്ലെന്ന് നേരത്തെ പരാതിപ്പെട്ടിരുന്നതായും അധികൃതർ വ്യക്തമാക്കി. ഇയാളുടെ വാഹനത്തിൽ നിന്നും തോക്കിന്റെ ബോക്സ് കണ്ടെടുത്തു.
പിതാവിന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും കരുത്തായി നിന്നത് അമ്മയാണെന്നും, അതിനാൽ തന്നെ ഈ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അമ്മയ്ക്കുള്ളതാണെന്നുമാണ് പുരസ്‌കാര ശില്പം കയ്യിലേന്തിയ അമ്മയുടെ ചിത്രം പങ്കുവെച്ച് വിനീത് കുറിച്ചത്