പ്രതിഷേധക്കാർ പ്രധാന ഗേറ്റ് തകർത്ത് അകത്തുകയറുകയും കെട്ടിടത്തിന്റെ ജനാലകൾ നശിപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ഖമേനിയെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ അനുശോചന പ്രസ്താവനയിൽ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ഓഫീസിലെ ജോലികൾക്കിടെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പുണ്ട്.
"ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, ഒരുമിച്ച് നമ്മൾ ഇറാനെ അതിന്റെ മഹത്തായ നാളുകളിലേക്ക് തിരികെ എത്തിക്കും, നിങ്ങൾ സ്വയം സംരക്ഷിക്കുക" എന്ന് പേർഷ്യൻ, ഹീബ്രു ഭാഷകളിൽ മൊസ്സാദ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഇറാന്റെ ഭാഗത്തുനിന്നുള്ള തിരിച്ചടി പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഇസ്രായേൽ ജനത ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വാഷിംഗ്ടൺ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടി
മ്യാന്മറിലെ അക്യാബിന് 70 മൈൽ കിഴക്കായി, ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി.
13 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി കൊളംബിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു.
കേരളത്തിൽ പിടികൂടിയ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് മാഫിയയുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.