കേരളത്തിൽ പിണറായി സർക്കാർ തന്നെ ഇനിയും വരും എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് ഫലങ്ങളിൽ ഒന്നും കാര്യം ഇല്ലെന്നും അതെല്ലാം ഇപ്പോഴും മാറിമറിയാറുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് ഭരണത്തിൽ വരാൻ സാധ്യതയില്ല എന്നും അഥവാ വന്നാൽ തന്നെ അവർ തമ്മിലുള്ള കലഹം തീരാൻ തന്നെ സമയമെടുക്കും എന്നും വെള്ളാപ്പള്ളി നടേശൻ. ഇപ്പോൾതന്നെ മുഖ്യമന്ത്രിപദത്തിനു വേണ്ടി കലഹം ആരംഭിച്ചു കഴിഞ്ഞു.
2013 മുതൽ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടതാണ് ഈ കടുത്ത നടപടിയിലേക്ക് നയിച്ചത്. നിലവിലെ നേതൃത്വത്തെ നീക്കിയതിനൊപ്പം യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
വെള്ളാപ്പള്ളിക്കെതിരെ സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന വിമർശനങ്ങൾക്കെതിരെ രാഷ്ട്രീയമായ പ്രതിരോധം തീർക്കാൻ ബിജെപി ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1251 ക്ഷേത്രങ്ങളിൽ 51 ക്ഷേത്രങ്ങൾക്ക് മാത്രമാണ് സ്വയംപര്യാപ്തതയുള്ളതെന്ന് വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. "ബാക്കിയുള്ളതെല്ലാം ശബരിമല അയ്യപ്പന്റെ കാരുണ്യത്തിലാണ് നടന്നുപോകുന്നത്. ഏതായാലും അയ്യപ്പനെ കൊണ്ടുപോയില്ല. അതുകൊണ്ട് പോയിട്ട് കാര്യമില്ല. കരിങ്കല്ലാണ്
പ്രവർത്തനവും മനസ്സും യൗവ്വന തുടിപ്പോടുകൂടി ഇന്നും മുന്നോട്ടുപോകുന്നു. ഇങ്ങനെ ഒരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാൻ കഴിയില്ല," എന്നും മന്ത്രി കൂട്ടിച്ചേർത്തു
മുസ്‌ലിം ലീഗും കേരള കോൺഗ്രസും ഒപ്പമുള്ളിടത്തോളം കാലം യു.ഡി.എഫിന് ഒരു കാര്യത്തിലും ഉറച്ച നിലപാട് എടുക്കാൻ കഴിയില്ലെന്നും, യു.ഡി.എഫിനെ നയിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം വിമർശിച്ചു
ചെല്ലുന്നിടത്തിെല്ലാം കേറി മുട്ടയിട്ട് നടക്കുന്നയാളാണ് രാഹുൽ. രാഹുൽ സ്ത്രീ തല്പരനാണെന്നാണ് ചില വാർത്തകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതെന്നും വെള്ളാപ്പള്ളി