പ്ലാറ്റ്‌ഫോമിലേക്ക് നടന്നു നീങ്ങുന്നതിനിടെയുണ്ടായ കയ്യേറ്റത്തിൽ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരുക്കേറ്റത്. ഇതേത്തുടർന്ന് യാത്ര റദ്ദാക്കിയ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ 11 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കോള്‍ഡ്രിഫ് ചുമ സിറപ്പ് സംശയനിഴലിലായതും, തമിഴ്നാട് സർക്കാർ ഇതിന്റെ വിൽപന നിരോധിച്ചതും കണക്കിലെടുത്താണ് കേരളത്തിന്റെ നടപടി.