D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അച്ഛന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും അമ്മയായിരുന്നു; വിനീത് ശ്രീനിവാസൻ
പിതാവിന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും കരുത്തായി നിന്നത് അമ്മയാണെന്നും, അതിനാൽ തന്നെ ഈ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അമ്മയ്ക്കുള്ളതാണെന്നുമാണ് പുരസ്‌കാര ശില്പം കയ്യിലേന്തിയ അമ്മയുടെ ചിത്രം പങ്കുവെച്ച് വിനീത് കുറിച്ചത്
ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ
തിരക്കുപിടിച്ച പ്രവാസി ജീവിതത്തിനിടയിൽ അല്പം ആശ്വാസമേകാനും ഉൾക്കാഴ്ചകൾ നൽകാനും ശ്രീനിവാസൻ സിനിമകൾക്ക് ...
കണ്ണീരണിഞ്ഞ വരികൾ; ശ്രീനിവാസന്റെ ചിതയിൽ പേനയും പേപ്പറും സമർപ്പിച്ച് സത്യൻ അന്തിക്കാട്‌‌
അന്ത്യകർമ്മങ്ങൾക്കിടെ ശ്രീനിവാസന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട് അദ്ദേഹത്തിന്റെ ഭൗതികശരീരത്തിൽ ...
ശ്രീനിവാസനെ അവസാനമായി കാണാനെത്തി നടൻ സൂര്യ
എറണാകുളത്ത് തന്റെ പുതിയ സിനിമയുടെ ചിത്രീകരണ തിരക്കുകൾക്കിടയിലാണ് ശ്രീനിവാസന്റെ വേർപാടറിഞ്ഞ് സൂര്യ ഓടിയെത്തിയത്.
‘ഓർക്കാതിരിക്കാൻ പറ്റുന്നില്ല സുഹൃത്തേ…’; ശ്രീനിവാസനൊപ്പമുള്ള പഴയകാല ഓർമ്മകളിൽ മമ്മൂട്ടി
നടനും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അതിവൈകാരികമായ കുറിപ്പുമായി നടൻ മമ്മൂട്ടി. ശ്രീനിവാസനൊപ്പമുള്ള ഒരു
മലയാളത്തിന്റെ ”ശ്രീ” ഇനി ഓർമ്മകളിൽ; ശ്രീനിവാസന് വിട ചൊല്ലി നാട്
തൃപ്പൂണിത്തറ കണ്ടനാട്ടുള്ള അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു. തങ്ങളുടെ പ്രിയപ്പെട്ട 'ശ്രീനിയേട്ടനെ' അവസാനമായി ഒരുനോക്ക് കാണാൻ സിനിമാ മേഖലയിലെ പ്രമുഖരും സാധാരണക്കാരുമടക്കം വൻ ജനവലിയാണ് കണ്ടനാട്ടേക്ക് ഒഴുകിയെത്തിയത്.
വ്യക്തിപരമായി എനിക്കുണ്ടായ നഷ്ടം! ശ്രീനിവാസൻ പരിശ്രമശാലികൾക്കുള്ള പാഠപുസ്തകം; മുഖ്യമന്ത്രി
വ്യക്തിപരമായി തനിക്ക് ഇതൊരു വലിയ നഷ്ടമാണെന്നും സിനിമയിലെ പരമ്പരാഗതമായ പല രീതികളെയും തകർത്തുകൊണ്ടാണ് അദ്ദേഹം തന്റെ ഇടം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീനിവാസന്റെ വിയോ​ഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ അനുശോചിച്ചു
ഡിസംബർ 19-ന് ചേർന്ന ചാപ്റ്ററിന്റെ വാർഷിക പൊതുയോഗത്തിന് ശേഷമാണ് നടൻ ശ്രീനിവാസന്റെ വിയോഗവാർത്ത എത്തിയത്.
വടക്കുനോക്കിയന്ത്രം, സന്ദേശം, നാടോടിക്കാറ്റ്..! മലയാളി മനസ്സിനെ സ്വാധീനിച്ച ശ്രീനിവാസൻ മാജിക്ക്
"പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്" എന്ന ഡയലോഗ് ഇന്നും മലയാളിയുടെ സംസാരഭാഷയിൽ രാഷ്ട്രീയ വൈരുദ്ധ്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
നർമ്മത്തിൽ ചാലിച്ച യാഥാർത്ഥ്യങ്ങളുടെ കഥാകാരൻ; 48 വർഷത്തെ ശ്രീനിവാസൻ സിനിമകൾ
നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ശ്രീനിവാസൻ, കറുത്ത ഹാസ്യത്തിലൂടെ സമൂഹത്തിലെ ജീർണ്ണതകളെയും രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങളെയും നിർഭയം തുറന്നുകാട്ടി.
നടൻ ശ്രീനിവാസൻ അന്തരിച്ചു
. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിലൂടെ മലയാളികളുടെ സാമൂഹിക ബോധത്തെയും നർമ്മബോധത്തെയും ഒരേപോലെ സ്വാധീനിച്ച ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമായത്.