വ്യക്തിപരമായ ലാഭനഷ്ടങ്ങൾ നോക്കാതെ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്ന ചുമതലയുള്ളതിനാലാണ് അന്ന് പ്രതിഷേധം ഉയർത്തിയതെന്ന് എ.കെ.പി.സി.ടി.എ. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ വീടിന് തൊട്ടടുത്തുള്ള ഹോട്ടലിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ ഭാഗമായി എത്തിയതാണെന്നും, അവിടെ വെച്ച് രാഹുലിനെ കണ്ടപ്പോൾ സംസാരിക്കാതെ പോകാൻ
മയക്കുമരുന്നിന് അടിമയായിരുന്ന ട്രോട്ടർ, കശാപ്പുകാരന്റെ കത്തി ഉപയോഗിച്ച് ഏഴുതവണയാണ് വിർജിയെ കുത്തിയത്. തനിക്ക് ബൗദ്ധിക വൈകല്യങ്ങൾ ഉണ്ടെന്ന ട്രോട്ടറുടെ വാദം കോടതികൾ തള്ളിയിരുന്നു.
എന്നാൽ സംഭവം വിവാദമായതോടെ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഗണേഷ് കുമാർ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
മന്ത്രി പ്രവർത്തകർക്ക് നേരെ ആക്രോശിച്ചു വരികയായിരുന്നുവെന്നും, ഇപ്പോൾ പുറത്തുവന്ന പരിക്കിന്റെ വിവരങ്ങൾ സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നുമാണ് ഇവരുടെ നിലപാട്.