മൂന്ന് വയസ്സുകാരിയുൾപ്പെടെയുള്ള കുഞ്ഞുങ്ങളെ പീഡിപ്പിച്ച ഈ സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.യുപി ജലസേചന വകുപ്പിലെ ജൂനിയർ എഞ്ചിനീയറായിരുന്ന രാംഭവൻ 2010 മുതൽ 2020 വരെയുള്ള കാലയളവിലാണ് പീഡനങ്ങൾ നടത്തിയത്
പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ കിരൺ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ജോലി അന്വേഷിച്ച് സുഹൃത്തുക്കൾക്കൊപ്പം അരിയല്ലൂരിൽ നിന്ന് ചെന്നൈയിൽ എത്തിയതായിരുന്നു പെൺകുട്ടി. സുഹൃത്തിന്റെ സഹായത്തോടെ 20 ദിവസം മുൻപാണ് ഇവർ കാന്റീനിൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്.