പഹൽഗാം ഭീകരാക്രമണ കേസിലെ പ്രതി ആദിൽ ഗോറിയുടെ പക്കൽ നിന്നും പരാതിക്കാരിയുടെ ആധാർ കാർഡ് കണ്ടെത്തിയെന്നും, ഭീകരവാദികളുമായി ഇവർക്ക് പണമിടപാടുണ്ടെന്നും ആരോപിച്ചായിരുന്നു ഭീഷണി...
പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ കിരൺ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ജോലി അന്വേഷിച്ച് സുഹൃത്തുക്കൾക്കൊപ്പം അരിയല്ലൂരിൽ നിന്ന് ചെന്നൈയിൽ എത്തിയതായിരുന്നു പെൺകുട്ടി. സുഹൃത്തിന്റെ സഹായത്തോടെ 20 ദിവസം മുൻപാണ് ഇവർ കാന്റീനിൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്.