എന്നാൽ ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി വൈറ്റ് ഹൗസിലെത്തി പ്രസിഡന്റ് ട്രംപുമായി നേരിട്ട് ചർച്ച നടത്തിയതിനെത്തുടർന്ന് മണിക്കൂറുകൾക്കകം യുവതിയെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.
കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ സിസിടിവി ക്യാമറകൾ ഒളിപ്പിക്കാൻ ടൈലർ ശ്രമിച്ചെങ്കിലും, പ്രതികളുടെ ഫോണുകളിൽ നിന്ന് ലഭിച്ച സന്ദേശങ്ങൾ കൊലപാതകത്തിൽ ടൈലറിനുള്ള പങ്കു തെളിയിക്കുന്നതിൽ നിർണ്ണായകമായി.
എഫ്.ബി.ഐ, ഡി.ഇ.എ തുടങ്ങിയ പ്രമുഖ ഏജൻസികൾ വർഷങ്ങളോളം അന്വേഷിച്ചിട്ടും യാതൊരു സൂചനയും ലഭിക്കാതിരുന്ന ഈ തിരോധാന കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ച പുതിയ വിവരമാണ് നിർണ്ണായകമായത്
ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ നോർത്ത് കരോലിന സ്വദേശിയാണെന്നും വീട്ടുകാർ ഇയാളെ കാണാനില്ലെന്ന് നേരത്തെ പരാതിപ്പെട്ടിരുന്നതായും അധികൃതർ വ്യക്തമാക്കി. ഇയാളുടെ വാഹനത്തിൽ നിന്നും തോക്കിന്റെ ബോക്സ് കണ്ടെടുത്തു.