സുഹൃത്തിനെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ ബസ് കയറ്റി വിട്ട ശേഷം ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന ഇരുവരെയും എതിർദിശയിൽ നിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ട്രംപിന്റെ കൈകളിൽ കാണപ്പെടുന്ന വിചിത്രമായ പാടുകൾ ഐവി കുത്തിവെയ്പ്പ് എടുത്തതിന്റെ ലക്ഷണമാണെന്നും, ഇവ മേക്കപ്പ് ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളിയാഴ്ച രാവിലെ 7.30-നാണ് അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചതെന്നും, സ്റ്റേഷനിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഡിസിപിക്ക് നൽകിയ മൊഴിയിൽ പറയുന്നു.
സോളർ ഗൂഢാലോചന കേസിലെ സാക്ഷിയാണ് സുധീർ. സോളർ കേസിലെ പരാതിക്കാരിയും ഗണേഷും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നെന്നും മന്ത്രിയുടെ വസതിയിലും ഓഫീസിലും അവർ നിത്യസന്ദർശകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
‘ദ ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള 62 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോയിൽ, 2020-ലെ തിരഞ്ഞെടുപ്പിൽ ഡൊമിനിയൻ വോട്ടിങ് സിസ്റ്റംസ് വഴി കൃത്രിമം നടന്നതായും ആരോപിക്കുന്നുണ്ട്.