കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ്, ഹൈറോമോങ്ക് വാസിലിയോസ്, ഫാ. ഡോ. എബി ജോർജ്, ലിജിൻ തോമസ് എന്നിവരാണ് ഇത്തവണത്തെ പ്രധാന പ്രഭാഷകർ.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ജനങ്ങളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും അത്തരം തട്ടിപ്പ് പരസ്യങ്ങളിൽ പ്രതിഫലം വാങ്ങി അഭിനയിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
പുനഃപ്രതിഷ്ഠയ്ക്കായി നീക്കിവെച്ചതിൽ ബാക്കി വന്ന 30 പവൻ സ്വർണം എവിടെയാണെന്ന കാര്യത്തിൽ ദേവസ്വം ബോർഡിന് വ്യക്തമായ മറുപടിയില്ല. ഈ സ്വർണം താഴികക്കുടത്തിൽ പൂശിയോ അതോ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയോ എന്നതിലാണ് ഇനി വ്യക്തത വരാനുള്ളത്.