നവംബറിൽ നടക്കാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ സാമ്പത്തിക നയങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്നാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്. ഈ ചടങ്ങിൽ സമസ്തയ്ക്കായി ഏഴരക്കോടി രൂപ ചെലവിൽ ഒരു പള്ളി നിർമ്മിച്ചു നൽകുമെന്നും, യുഎഇ ഭരണകൂടവുമായി ചർച്ച ചെയ്ത് സമസ്തയുടെ വൻകിട പദ്ധതികൾക്ക് ....
പ്രൊമോഷന് ഹാജരാകാത്തത് കാരണം ഒരു നിർമാതാവിന് ചാനൽ വിഹിതത്തിൽ നിന്നും 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും, ജിത്തു ജോസഫ് ചിത്രത്തിന്റെ കാര്യത്തിലും സമാനമായ വീഴ്ചയുണ്ടായതായും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരളത്തിലെ ജനങ്ങളെയും ഉയർത്തുകയാണ് ലക്ഷ്യമെന്നും, അതോടെ ജനങ്ങളെ പ്രതിനിധീകരിച്ച് പറയാൻ പാവങ്ങൾ എന്ന പദം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.....