ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്ത ഒരു മണിക്കൂർ നീണ്ട യോഗത്തിന് ശേഷം, മുഴുവൻ സീറ്റുകളിലും പാർട്ടി തനിച്ച് ജനവിധി തേടുമെന്ന് പശ്ചിമബംഗാളിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ അറിയിച്ചു.
ലോകത്തിലെ പല സമ്പന്ന രാജ്യങ്ങളും ജനസംഖ്യാപരമായി വാർദ്ധക്യത്തിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യ യുവശക്തിയുടെ കരുത്തിൽ മുന്നേറുന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2022-ൽ കെ. സുധാകരൻ ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിച്ച കിഷോർ ബാബു, ഇന്നലെ വരെ പാർട്ടി പരിപാടികളിൽ സജീവമായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൽ നിന്നേറ്റ അപമാനമാണ് പാർട്ടി വിടാൻ കാരണമായതെന്ന് അദ്ദേഹം ആരോപിക്കുന്നു.
സ്കൂൾ ഗേറ്റിൽ വെച്ച് അധ്യാപികയെ തടഞ്ഞ നടപടി അവരുടെ അന്തസ്സിന് ഹാനി വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കൊട്ടാരക്കര പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സ്കൂളിലെ പ്രധാനാധ്യാപികയായ സിന്ധു എസ്. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
തനിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച അപേക്ഷയിൽ രണ്ടുദിവസം നീണ്ടുനിന്ന വിശദമായ വാദത്തിനൊടുവിലാണ് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചത്.