വരുണിന്റെ മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ച മൺവെട്ടി, മഞ്ഞ കാർ, അസ്ഥികൾ ഒളിപ്പിച്ച ബാഗ്, സിസിടിവി ക്യാമറ എന്നിവ ഉൾപ്പെടുത്തിയ പോസ്റ്റർ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണങ്ങൾ ചാർത്തി സർവ്വാഭരണ വിഭൂഷിതനായി മണികണ്ഠൻ ദർശനം നൽകിയ വേളയിൽ, ആകാശത്ത് ഉത്രം നക്ഷത്രം തെളിഞ്ഞത് ഭക്തർക്ക് ഇരട്ടി മധുരമായി.