രാഷ്ട്രീയമായി സതീശനോട് വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും, മനുഷ്യരെ ചേർത്തുനിർത്തുന്ന ഇത്തരം പദ്ധതികളെ എതിർക്കുന്നത് ജനവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോഗ്യത സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് വരുന്നതിന് മുൻപ് രാജിവെച്ച് ഒഴിയാനായിരുന്നു ആന്റണി രാജുവിന്റെ നീക്കമെങ്കിലും കോടതി വിധി വന്ന നിമിഷം മുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നുവെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം.
വെള്ളാപ്പള്ളിക്കെതിരെ സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന വിമർശനങ്ങൾക്കെതിരെ രാഷ്ട്രീയമായ പ്രതിരോധം തീർക്കാൻ ബിജെപി ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.