പാർട്ടി രൂപീകരണം മുതൽ സജീവമായിരുന്ന തന്നെ അവഗണിച്ച്, പ്രവർത്തനങ്ങളിൽ സജീവമല്ലാത്ത സാമുവൽ രാജ് എന്നയാളെ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചതാണ് അജിതയെ പ്രകോപിപ്പിച്ചത്.
രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും വലിയ പ്രതിസന്ധി നേരിടുകയാണെന്നും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു